കഴിഞ്ഞ ദിവസം ഗവർണർ പിടിച്ചുവെച്ച 8 ബില്ലുകളിൽ ഒരെണ്ണം മാത്രം പാസാക്കുകയും 7 ബില്ല് രാഷ്ടപതിക്ക് അയക്കുകയും ചെയ്തു. എന്നാൽ ചട്ടങ്ങൾ പ്രകാരമല്ല ഗവർണർ രാഷ്ടപതിക്ക് ബില്ലുകൾ അയച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കം ചെയ്യുന്നതിന് മന്ത്രിസഭ പാസ്സാക്കിയ ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി ഇന്നലെ രാജ്ഭവനിലേക്ക് അയച്ചിരുന്നു. ഓര്‍ഡിനന്‍സ് കൈപ്പറ്റിയതായി രാജ്ഭവന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തൊട്ടുപിറകെ ഡല്‍ഹിയിലേക്ക് പോയ ഗവര്‍ണര്‍
ചില റിപ്പോര്‍ട്ടുകളില്‍ ആരോപിക്കുന്നതുപോലെ ഒരു ചാനലിനെയും രാജ് ഭവന്‍ പ്രസ് മീറ്റില്‍നിന്ന് വിലക്കിയിട്ടില്ല. ഒക്ടോബര്‍ 24-ന് അഭിമുഖത്തിന് അഭ്യര്‍ത്ഥിച്ച മാധ്യമപ്രവര്‍ത്തകരെ സമയക്കുറവുളളതിനാല്‍ ഒരുമിച്ച് ക്ഷണിക്കുകയായിരുന്നു
''സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലന്‍ വെറും ബാലനാണ്. അദ്ദേഹം വലാരാന്‍ ശ്രമിക്കുന്നില്ല''- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന്‍ വളരെ ബാലിശമായാണ് പെരുമാറുന്നത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് എന്നും ഗവര്‍ണര്‍ ആരോപിച്ചു